ജഡ്ജിയെയും കുടുംബത്തെയും ഇല്ലാതാക്കാൻ ശ്രമിച്ച യുവതി ത്രിപാഠി ചിന്ദ്വാരയിൽ എത്തിയപ്പോൾ അദ്ദേഹത്തെ ബന്ധപ്പെടുകയും പിന്നീട് ഇരുവരും സുഹൃത്തുക്കളാകുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് (എസ്പി) സിമല പ്രസാദ് പറഞ്ഞു. ചിന്ദ്വാര ജില്ലയിൽ എൻജിഒ നടത്തുന്ന സന്ധ്യ സിംഗ് (45) വീടിന്റെ ഐശ്വര്യത്തിനായി നടത്തിയ പൂജയ്ക്ക് ശേഷം വിഷം കലർത്തിയ ഗോതമ്പ് മാവ് കുടുംബത്തിന് നൽകിയതായാണ് പോലീസ് ആരോപിക്കുന്നത്.